കലാമണ്ഡലത്തിലെത്തിയ 11 രാജ്യങ്ങളിൽനിന്നുള്ള 350 ഓളം കലാകാരന്മാർ

350ഓളം വിദേശ കലാപ്രതിനിധികൾ കലാമണ്ഡലം സന്ദർശിച്ചു

ചെറുതുരുത്തി: കേരള കലാമണ്ഡലം കാണാൻ 11ലോകരാജ്യങ്ങളിൽനിന്നായി 350ഓളം കലാപ്രതിനിധികൾ കലാമണ്ഡലത്തിലെത്തി. നാടക അധ്യാപകർ, ഗവേഷകർ, കലാകാരൻമാർ, വിദ്യാർഥികൾ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. രാജേഷ് കുമാർ എന്നിവർ സ്വീകരിച്ചു.

തുടർന്ന് നിള കാമ്പസിൽ കലാമണ്ഡലം നീരജ് ചിട്ടപ്പെടുത്തിയ ഓൾഡ് മാൻ ആ ൻഡ് ദി സീ എന്ന നോവലിന്റെ കഥകളി ആവിഷ്കാരവും നടന്നു.

തൃശൂരിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലയിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

22 വരെയാണ് നാലാമത് ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് തിയറ്റർ സ്കൂൾസ് സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Over 350 foreign artists visited the Kalamandalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.