ജയ്പുർ: . 90 നഗരസഭകളിൽ 48 ഇടങ്ങളിലാണ് സംസ്ഥാനത്തെ ഭരണകക്ഷി ഭരണം പിടിച്ചത്. ഇതിൽ 19 ഇടത്ത് ഒറ്റക്കാണ് അധികാരത്തിലെത്തിയത്. സ്വതന്ത്രരുടെ പിന്തുണയോടെ മറ്റിടങ്ങളിൽ ഭരിക്കും. രണ്ടിടത്തു പാർട്ടി പിന്തുണച്ച സ്വതന്ത്രർ വിജയിച്ചു. 24 ഇടങ്ങളിൽ ഒറ്റക്ക് ഭരിക്കുന്ന ബി.ജെ.പി 37 നഗരസഭകളിൽ വിജയിയായി. നേരേത്ത 90 നഗരസഭകളിൽ 60ലും ബി.ജെ.പിയാണ് അധികാരത്തിലിരുന്നത്. എൻ.സി.പിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭ ഭരിക്കും. 20 ജില്ലകളിലായി 80 നഗരസഭകൾ, ഒമ്പതു നഗരസഭ കൗൺസിലുകൾ, ഒരു കോർപറേഷൻ എന്നിവയിലേക്കാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.