ന്യൂഡല്‍ഹി: ഇ.പി.എഫ് പെന്‍ഷന്‍ സ്കീം സംബന്ധിച്ച ചട്ടങ്ങള്‍ പാര്‍ലമൻെറിൻെറ സേബാഡിനേറ്റ് െലജിസ്ലേഷന് കമ്മിറ്റി സമഗ്രമായി പരിശോധിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കമ്മിറ്റി അംഗമായ പ്രേമചന്ദ്രൻെറ ആവശ്യപ്രകാരമാണ് ഇ.പി.എഫ് പെന്‍ഷന്‍ സംബന്ധിച്ച വിഷയങ്ങള്‍ സമഗ്ര പരിശോധനക്ക് വിധേയമാക്കുന്നത്. പാര്‍ലമൻെറ് പാസാക്കുന്ന നിയമങ്ങള്‍ക്കനുസരിച്ചുവേണം ചട്ടങ്ങളും മെമ്മോറാണ്ടവും മാര്‍ഗനിർദേശങ്ങളും വിജ്ഞാപനം ചെയ്യേണ്ടതും നടപ്പാക്കേണ്ടതും. എന്നാല്‍, എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടപ്പാക്കുന്ന പല വ്യവസ്ഥകളും ഇതിനു വിരുദ്ധമാണെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തിൽ കമ്മിറ്റി സമഗ്രമായ പരിശോധന നടത്തണമെന്ന് എം.പി ആവശ്യപ്പെട്ടത്. വ്യാഴാഴ്ച ചേരുന്ന സമിതി യോഗം ഇ.പി.എഫ് പെന്‍ഷന്‍ വ്യവസ്ഥകളെ സംബന്ധിച്ച് സമഗ്രമായ ചര്‍ച്ച നടത്തുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.