തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായി പന്തീരായിരം വഴിപാട് നടന്നു. വഴിപാടിനുള്ള പടറ്റിക്കുലകൾ വഹിച്ച് തുകലശ്ശേരി മഹാദേവ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച നാമജപഘോഷയാത്ര എട്ടോടെ ശ്രീവല്ലഭ ക്ഷേത്രത്തിലെത്തി. തുടർന്ന് പന്തീരടിപൂജ വേളയിൽ പഴങ്ങൾ നിവേദിച്ചു. തുടർന്ന് നേദിച്ച പഴങ്ങൾ പ്രസാദമായി വിതരണം ചെയ്തു. ദേവസ്വം അസി.കമീഷണർ കെ.ആർ. ശ്രീലത, സബ് ഗ്രൂപ് ഓഫിസർ കെ.ആർ. ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.