രണ്ടു കത്തോലിക്കാ രൂപതകളുടെ ഹരജി സുപ്രീംകോടതി പരിശോധിക്കും ന്യൂഡൽഹി: ബിഷപ്പുമാർക്ക് മതപരവും ആത്മീയവുമായ അധികാരം മാത്രമേ ഉള്ളൂ എന്നും സഭാസ്വത്ത് അന്യാധീനപ്പെടുത്താൻ അധികാരമില്ലെന്നുമുള്ള കേരള ഹൈകോടതി വിധിക്കെതിരെ കേരളത്തിലെ രണ്ടു കത്തോലിക്ക രൂപതകൾ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി പരിശോധിക്കും. എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വത്തുക്കളുടെ ക്രയവിക്രയം നടത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്താണ് ഹരജികൾ. ബത്തേരി രൂപത നേരത്തേ സമർപ്പിച്ച ഹരജിക്കുപുറമെ താമരശ്ശേരി രൂപത കൂടി സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.