അന്തിക്കാട്: താന്ന്യത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തും. മുറ്റിച്ചൂർ മേഖലയിലെ ക്രിമിനൽ സംഘമാണ് പിടിയിലായതെന്നാണ് സൂചന. സോഷ്യലിസ്റ്റ് ജനതാദൾ മുൻ പ്രവർത്തകൻ കുറ്റിക്കാട്ട് വീട്ടിൽ ആദർശാണ് കൊല്ലപ്പെട്ടത്. ഗുണ്ടകൾ തമ്മിലെ കുടിപ്പകയാണ് കൊലപാതകത്തിന് വഴിതെളിച്ചതെന്നാണ് പൊലീസ് നിഗമനം. അക്രമികൾ സഞ്ചരിച്ച കാർ ചെന്ത്രാപ്പിന്നിയിൽനിന്ന് കണ്ടെടുത്തിരുന്നു. ഈ കാറിനെ സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കൃത്യത്തിൽ ഏഴുപേർ നേരിട്ട് പങ്കെടുത്തതായാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.