കരിപ്പൂർ: കോവിഡ് പശ്ചാത്തലത്തിൽ ഇൗ വർഷത്തെ ഹജ്ജിൻെറ തുടർനടപടികൾ സൗദി അറേബ്യൻ ഹജ്ജ്, ഉംറ കാര്യാലയത്തിൻെറ നിർദേശങ്ങൾ ലഭിച്ച ശേഷം. അപേക്ഷ സ്വീകരിക്കുന്ന നടപടികൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി പൂർത്തീകരിച്ചിട്ടുണ്ട്. ഇനി നറുക്കെടുപ്പ് ഉൾപ്പെടെയുള്ളവ ആരംഭിക്കണം. ഇതെല്ലാം സൗദിയുടെ നിർദേശം ലഭിച്ച ശേഷമേ ആരംഭിക്കൂവെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിനെ തുടർന്ന് ഇക്കുറി കർശന മാനദണ്ഡങ്ങളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയത്. 18നും 65 വയസ്സിനും ഇടയിലുള്ളവർക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയത്. നിയന്ത്രണങ്ങളുള്ളതിനാൽ അപേക്ഷകരുടെ എണ്ണത്തിൽ വൻകുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് ആകെ ആറായിരത്തോളം പേർ മാത്രമാണ് അപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.