പാലക്കാട്: കഞ്ചാവ് വിൽപന നടത്തിയ കുറ്റത്തിന് അഗളി താവളം കുറവൻകണ്ടി അയനിക്കൽ അബൂബക്കറിനെ (50) രണ്ട് വർഷം കഠിനതടവിനും 15,000 രുപ പിഴയടക്കാനും പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് ജഡ്ജി പി.പി. സെയ്തലവി ശിക്ഷിച്ചു. പിഴയടക്കാത്തപക്ഷം മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 2018 ജൂലൈ നാലിന് ചിറ്റൂർ-തത്തമംഗലം ഗുരുസ്വാമിയാർ മഠം റോഡിൽ കഞ്ചാവ് വിൽക്കുന്നതിനിടയിലാണ് ഇയാൾ പൊലീസ് പിടിയിലായത്. 2050 ഗ്രാം കഞ്ചാവ് പ്രതിയുടെ പക്കൽനിന്ന് ചിറ്റൂർ പൊലീസ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.