സഫ്വാൻ, സുജീഷ്

മൊബൈൽ ഫോൺ കവർന്ന യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: യാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ചാലിയം സ്വദേശി പോക്കിലിൻറകത്ത് സഫ്വാൻ (21), അഴിഞ്ഞിലം സ്വദേശി മുല്ലംപറമ്പത്ത് സുജീഷ് (27) എന്നിവരെയാണ് ടൗൺ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് െചയ്തത്.

മാർച്ച് 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍നിന്ന് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്ന കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയെ ഓയിറ്റി റോഡില്‍ വെച്ച് പ്രതികൾ ആക്രമിച്ച് മൊബൈല്‍ ഫോൺ കവരുകയായിരുന്നു. പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

ടൗണ്‍ ഇൻസ്പെക്ടര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ബിജു ആൻറണി, അബ്ദുൽ സലീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജേഷ് കുമാര്‍, ഉദയകുമാര്‍, സിവിൽ പൊലീസ് ഓഫിസർമാരായ അനൂജ്, ഷിജിത്ത്, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - youth who stolen mobile phones arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.