ബിരുദ വിദ്യാർഥിനിയുടെ മരണം: ബന്ധു അറസ്റ്റിൽ

കൊയിലാണ്ടി: സ്റ്റേഷൻ പരിധിയിൽ 19 കാരി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. പ്രതിയായ 62 കാരൻ വിദ്യാർഥിനിക്ക് 14 വയസ്സുള്ളപ്പോൾ മുതൽ പീഡിപ്പിച്ചുവരുകയായിരുന്നു. മരിക്കുന്നതിനുമുമ്പ് എഴുതിയ കത്ത് ഏറെ ശ്രമപ്പെട്ടാണ് പൊലീസ് കണ്ടെത്തിയത്.

കത്തിൽ ബന്ധുവിന്റെ പേര് പരാമർശിച്ചിരുന്നു. ബന്ധപ്പെട്ടവരുടെ മൊഴി എടുത്തശേഷമാണ് അറസ്റ്റ്. റൂറൽ എസ്.പി കറപ്പസാമിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ഹരിപ്രസാദ്, സി.ഐ എൻ. സുനിൽകുമാർ, എസ്.ഐമാരായ എം.എൻ. അനൂപ്, ആർ. അരവിന്ദ് എന്നിവരാണ് അന്വേഷണം നടത്തിയത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. 

Tags:    
News Summary - Graduate student's death-Relative arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.