കോഴിക്കോട്: തളി മഹാക്ഷേത്രത്തിൽ മൂന്നു ദിവസം നീളുന്ന മഹാശിവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാവും. സാമൂതിരി രാജ വിളിക്ക്, തന്ത്രിവിളക്ക്, ദേവസ്വം വിളക്ക് എന്നിങ്ങനെയാണ് ഉത്സവം ക്രമീകരിച്ചത്. വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടാവും. ഞായറാഴ്ച രാത്രി 7.30ന് ഏലൂർ ബിജുവിന്‍റെ സോപാനസംഗീതം, തിങ്കളാഴ്ച ജയൻ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന വില്ലിൻമേൽ തായമ്പക, ചൊവ്വാഴ്ച മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ ട്രിപ്പിൾ തായമ്പക എന്നിവ ഒരുക്കിയിട്ടുണ്ട് എന്ന് ക്ഷേത്രകമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.