നരിക്കുനി: ടൗണിൽ ലഹരിവേട്ട നിർബാധം തുടരുന്നതിനാൽ ലഹരിമാഫിയയുടെ താവളം ഗ്രാമപ്രദേശങ്ങളിലേക്കു മാറ്റി. കാരുകുളങ്ങരയും പരിസരപ്രദേശവും പന്നൂർ റോഡ് ജങ്ഷനുമാണ് ലഹരി മാഫിയയുടെ താവളമെന്ന് നാട്ടുകാർ പറയുന്നു. നരിക്കുനി അങ്ങാടിയും പരിസരപ്രദേശവും പൊലീസിന്റെ നിരീക്ഷണത്തിലായതോടെ ലഹരിവിൽപനക്കാർ ഉൾനാടൻപ്രദേശങ്ങളിലാണ് ക്യാമ്പ് ചെയ്യുന്നതെന്ന് ലഹരിവിരുദ്ധ സമിതി പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.