മാനന്തവാടി: അമൃതാനന്ദമയി മഠം മാനന്തവാടി അധ്യക്ഷൻ (65) നിര്യാതനായി. മഠത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അന്ത്യം. അമൃതാനന്ദമയിയിൽനിന്ന് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചതോടെ ഗിരീഷ്കുമാർ എന്ന പേര് മാറ്റി പുതിയത് സ്വീകരിക്കുകയായിരുന്നു. 1994ൽ വയനാട്ടിലെത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആധ്യാത്മിക കേന്ദ്രങ്ങൾ സ്ഥാപിച്ചു. കോഴിക്കോട് കുതിരവട്ടം ഗീതാവിഹാറിൽ സ്വാമി കുട്ടിയുടെയും ശാരദയുടെയും മകനാണ്. സഹോദരങ്ങൾ: ഇ.എസ്. ഗോപകുമാർ ഇ.എസ് (റിട്ട. എൻജിനീയർ, പി.ഡബ്ല്യു.ഡി), പരേതയായ ഗീത ബാലകൃഷ്ണൻ, ഗിരിജ രാജേന്ദ്രൻ, ഗായത്രി ശിഖാമണി. SUNWDD4 Swami
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.