വയോധികയുടെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

കിടങ്ങൂർ: വയോധികയുടെ മാല മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ വയക്കര സ്വദേശി ജോജോ സെബാസ്റ്റ്യനെയാണ് (36) അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പിറയാർ തീർഥം പ്രസ് ഭാഗത്തുള്ള വയോദമ്പതികൾ മാത്രം താമസിച്ചിരുന്ന വീട്ടിൽ ഒരാഴ്ചയായി ഹോം നഴ്സായി ജോലി ചെയ്തു വരുകയായിരുന്ന ഇയാൾ ഇവിടത്തെ വയോധികയുടെ നാലര പവന്റെ സ്വർണമാല മോഷ്ടിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കിടങ്ങൂർ പൊലീസ് കേസെടുക്കുകയും അന്വേഷണത്തിൽ ഇയാളാണ് മോഷ്ടിച്ചതെന്ന് മനസ്സിലാവുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പൊലീസിൽ പരാതിപ്പെട്ടതറിഞ്ഞ് ഇയാൾ മാല വീടിന് സമീപം പറമ്പിൽ ഉപേക്ഷിച്ചു. തുടര്‍ന്ന് പൊലീസ് മാല കണ്ടെടുക്കുകയും ചെയ്തു. വയോധികയുടെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽകിടങ്ങൂർ എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണൻ, സി.പി.ഒമാരായ ആരണ്യ മോഹൻ, ഗ്രിഗോറിയാസ് ജോസഫ്, കെ.എസ്. സന്തോഷ്, പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - theft- arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.