മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ ചെലവിൽ സംസ്കരിക്കും

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ ചെലവിൽ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തത്തിൽ സംസ്കരിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

ഒക്ടോബർ 26ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തി അന്നുതന്നെ മരിച്ച ചെങ്ങന്നൂർ മുളക്കുഴ അശ്വതി ഭവനിൽ ഷാജിത് (52), 30ന് എത്തിച്ച് നവംബർ രണ്ടിന് മരിച്ച കരുനാഗപ്പള്ളി വെളുത്തൽമണൽ താഹ (54 ), 29ന് എത്തി 31 മരിച്ച മല്ലപ്പള്ളി വായ്പ്പൂര് പുളിച്ചമാക്കൽ രാജേഷിെൻറ ഭാര്യ ഫൗസിയ (42) എന്നിവരുടെ മൃതദേഹങ്ങളും മേൽവിലാസമില്ലാത്ത മൂന്നു മൃതദേഹങ്ങളും ഉൾപ്പെടെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

Tags:    
News Summary - if relative didnt taken over dead bodies cremated at government expense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.