ചെറുവത്തൂർ: . വിഷു സംക്രമത്തിന് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം മുത്തച്ഛനിൽനിന്നാണ് കൃഷിഭൂമിയുടെ നോക്കി നടത്തിപ്പിനും സംരക്ഷണത്തിനുമായി കാവൽക്കാർ അധികാരം കൊണ്ടത്. അഞ്ചുപേരാണ് സ്ഥാനമേറ്റത്. വറക്കോടനാണ് ഇവരുടെ നായകൻ. ചുമലിൽ വട്ടത്തിൽ ചുറ്റിയ കയറും ൈകയിൽ വടിയും തലയിൽ പാളത്തൊപ്പിയുമായി ഇനി പിലിക്കോടിൻെറ വയലേലകളിൽ ഇവരുണ്ടാകും. പിലിക്കോട് വീതുകുന്നിലാണ് ഇവർ പ്രധാന ദിവസങ്ങളിലുണ്ടാവുക. പഴമയുടെ നന്മകൾ പലതും നാടുനീങ്ങുമ്പോഴും പിലിക്കോട്ടെ കാവൽക്കാർ ഹരിതക്കാഴ്ചയായി ഇന്നും നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.