കണ്ണൂർ: ബുധനാഴ്ച കലക്ടററ്റേ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി. 73 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർകക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 50 പരാതികൾ അടുത്ത സിറ്റിങ്ങിനായി മാറ്റി. രണ്ടു പരാതികളിൽ കമീഷൻ റിപ്പോർട്ട് തേടി. സ്ഥാപങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. വായ്പ തിരിച്ചടവ് സംബന്ധമായ പ്രശ്‌നങ്ങൾ, സ്വത്തു തർക്കങ്ങൾ, കുടുംബ കോടതിയിലെത്തിയ കേസുകൾ, താൽക്കാലിക ജീവനക്കാരിയെ അകാരണമായി പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട പരാതി തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ചത്. മാറ്റിവെച്ച പരാതികൾ ഏപ്രിലിൽ പരിഗണിക്കും. അദാലത്തിൽ കമീഷൻ അംഗം ഇ.എം. രാധ, ലീഗൽ പാനൽ അംഗങ്ങളായ അഡ്വ.പി. വിമല കുമാരി, അഡ്വ. കെ.എം. പ്രമീള, അഡ്വ. കെ.പി. ഷിമ്മി, അഡ്വ. പി.എം. ഭാസുരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.