പാപ്പിനിശ്ശേരി: വളപട്ടണം റെയിൽ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണയാളെ ജലഗതാഗത വകുപ്പിലെ ജീവനക്കാർ രക്ഷപ്പെടുത്തി. മാട്ടൂലിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് ബോട്ട് സർവിസ് നടത്തവേ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണ് മുങ്ങിത്താഴാറായ വ്യക്തിയെ ജീവനക്കാര്‍ രക്ഷിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12.15ഓടെയാണ് സംഭവം. വളപട്ടണം ബോട്ടുജെട്ടിയിലെത്തിച്ച ഇദ്ദേഹത്തെ പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. ബോട്ട് മാസ്റ്റർ പി. ബേബി, സ്രാങ്ക് ജി. കൃഷ്ണകുമാർ, ഡ്രൈവർ സന്ദീപ്, മനോജ്, സജിത്ത് കുമാർ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.