ജില്ലയിൽ 1,19,468 വോട്ടർമാർ പുറത്ത്

തൊടുപുഴ: എസ്.ഐ.ആർ കരട് വോട്ടർപട്ടികയിൽ ജില്ലയിൽ ഒഴിവാക്കപ്പെട്ടത് 1,19,468 വോട്ടർമാർ. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ കണക്കാണിത്. ദേവികുളം: മണ്ഡലത്തിൽ മരണംമൂലം 5,682 പേരേയും കണ്ടെത്താനാകാത്ത 9,939 പേരേയും താമസം മാറിയ 15,000 പേരേയും അടക്കം 30,621 പേർ പട്ടികയിൽനിന്ന് പുറത്തായി.

ഉടുമ്പൻചോല: മരണം മൂലം 5,873 പേരേയും കണ്ടെത്താനാകാത്ത 7,922 പേരേയും താമസംമാറിയ 10,042 പേരേയും അടക്കം 23,837 പേരെ ഒഴിവാക്കി. തൊടുപുഴ: മരണംമൂലം 4,018 പേരും കണ്ടെത്താനാകാത്ത 4,605 പേരും താമസംമാറിയ 6,547പേരും അടക്കം 15,170 പേർ പട്ടികയിൽനിന്ന് പുറത്തായി.

ഇടുക്കി: മരണംമൂലം 5,968 പേരും കണ്ടെത്താനാകാത്ത 6,369 പേരും താമസംമാറിയ 11,625 പേരും അടക്കം 23,962 പേർ പട്ടികയിൽനിന്ന് പുറത്തായി. പീരുമേട്: മരണംമൂലം 6,769 പേരും കണ്ടെത്താനാകാത്ത 7,426 പേരും താമസംമാറിയ 11,683 പേരും അടക്കം 25,878 പേർ പട്ടികയിൽനിന്ന് പുറത്തായി. ജില്ലയിലാകെ 900468 വോട്ടർമാരാണുളളത്. 

Tags:    
News Summary - Draft list; 1,19,468 voters in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.