ചിന്താമണിയുടെ സമരത്തിന് അഭിവാദ്യമർപ്പിച്ച് പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച യോഗം സംസ്ഥാന വൈസ്

പ്രസിഡന്‍റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്യുന്നു

ചിന്താമണിയുടെ സമരം 40 ദിവസം പിന്നിട്ടു

ചെറുതോണി: തൂപ്പുജോലിയിൽനിന്ന് അകാരണമായി പിരിച്ചുവിട്ട തന്നെ സഹകരണ ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാങ്കിനു മുന്നിൽ ചിന്താമണി നടത്തുന്ന സമരം 40 ദിവസം പിന്നിട്ടു.

പെൻഷനേഴ്സ് അസോസിയേഷൻ നേതാക്കൾ സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.വി. മുരളി യോഗം ഉദ്ഘാടനം ചെയ്തു. സമര സഹായ സമിതി ചെയർമാൻ രാജു സേവ്യർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്. സലിം, ടി.ജെ. പീറ്റർ, റോയി സെബാസ്റ്റ്യൻ, ഒ.എസ്. മാത്യു, സമരസമിതി നേതാക്കളായ എൻ. വിനോദ് കുമാർ, അപ്പച്ചൻ ഇരുവേലി, ജോളി ഇടുക്കി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - The Chintamani struggle has been going on for 40 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.