അടിമാലി: കഴിഞ്ഞ മൂന്നുവർഷക്കാലമായി തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രളയങ്ങളും കോവിഡ് മഹാമാരിയും നിമിത്തം സമസ്ത മേഖലയിലെയും ജനജീവിതം ദുരിതപൂർണമായിരിക്കുകയാണ്. ഈ കാലയളവിലെ വിവിധ വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ കാലയളവിലെ പലിശയും പിഴപ്പലിശയും കൂടിയാണ് ബാങ്കുകൾ ഈടാക്കുന്നത് എന്നും ഇത് ഇരട്ടപ്രഹരമാണ് ജനതക്ക് വരുത്തിയിട്ടുള്ളതെന്നും അടിമാലി ജെ.പി ഭവനിൽ ചേർന്ന എൽ.ജെ.ഡി അടിമാലി മണ്ഡലം കമ്മിറ്റി വിലയിരുത്തി ഇതിന് പരിഹാരം എന്ന നിലയിൽ മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സുമേഷ് മാത്യുവിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോയ അമ്പാട്ട്, ഷറീഫ് തേളായി, ബേബി പാതിരിക്കാട്ട്, ലിയ ജയിംസ്, പി.ആർ. ബിനു, ശാന്ത രാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.