കൊച്ചി: യാർഡിലും മറ്റും കിടന്ന് തുരുമ്പെടുത്തു നശിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ആക്രിവിലയ്ക്ക് വിൽക്കാനുള്ള നീക്കം തടയണമെന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി ജൂൺ 14ന് പരിഗണിക്കാൻ മാറ്റി. വിവിധ ഡിപ്പോകളിലും ഡമ്പിങ് യാർഡുകളിലുമായി 2800 ബസുകൾ തുരുമ്പെടുത്തു നശിക്കുന്നത് ചൂണ്ടിക്കാട്ടി കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റിയത്. ബസ് സർവിസ് പുനരാരംഭിക്കാനും ബസുകൾ നശിക്കുന്നതിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും നടപടി ആവശ്യപ്പെട്ടാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.