അങ്കമാലി: നഗരസഭ 24ാം വാര്‍ഡിലെ ജോളി നഴ്സറി റോഡില്‍ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി തിരികെ വാരിക്കുകയും കുറ്റക്കാരില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്തു. നഗരസഭ കൗണ്‍സിലറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. മാലിന്യം തള്ളിയ മൂന്നുപേരില്‍നിന്നും വഴിയരികില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച മറ്റൊരാളില്‍നിന്നും 10,000 രൂപ വീതം പിഴ ഈടാക്കി. ശുചീകരണ പ്രക്രിയയില്‍ സഹകരിക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ ചെയര്‍മാന്‍ റെജി മാത്യു അറിയിച്ചു. EA ANKA 01 MALINYAM അങ്കമാലി ജോളി നഴ്സറി റോഡിൽ മാലിന്യം തള്ളിയ വ്യക്തിയെ വാർഡ് കൗൺസിലർ ലക്സി ജോയിയുടെ നേതൃത്വത്തിൽ കണ്ടെത്തി തിരികെവാരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.