പല്ലാരിമംഗലം: മടിയൂരിൽ കുട്ടിയെ വീട്ടിൽ കയറി മർദിച്ചശേഷം കാറിൽ പിടിച്ചുകൊണ്ടുപോയി. ആള് മാറിയാണ് ആക്രമണം നടത്തിയതെന്ന് ബോധ്യമായതിനെത്തുടർന്ന് നാലംഗ സംഘം വീട്ടിൽ തിരികെയെത്തിച്ചു. 16കാരനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. മർദനമേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വഴിയിലൂടെ നടന്നു പോയ യുവതിയെ ആരോ ഉപദ്രവിച്ചിരുന്നു. അത് ഈ കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം. ആക്രമണത്തിനിരയായ യുവതിയുടെ വീട്ടിൽ കുട്ടിയെ എത്തിച്ചപ്പോഴാണ് ആള് മാറിയ വിവരം അറിയുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസെടുത്തതായും പോത്താനിക്കാട് പൊലീസ് ഇൻസ്പെക്ടർ നോബിൾ മാനുവൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.