മാവേലിക്കര: മുസ്‌ലിംവിരുദ്ധ പരാമർശത്തിലൂടെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള ലക്ഷ്യമിടുന്നത് വ ർഗീയ ധ്രുവീകരണത്തിനാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വളരെ ആപത്കരമായ പ്രസ്താവനയാണിത്. അദ്ദേഹത്തിനെതിരെ കെ.പി.സി.സി പരാതി നൽകും.
കുമ്മനം രാജശേഖരൻ ഒരിക്കലും ശുദ്ധരാഷ്ട്രീയത്തിെൻറ വക്തവല്ല. വർഗീയതയുടെ വക്താവാണ്. മാറാട് കലാപത്തിലും നിലക്കൽ സമരത്തിലും കുമ്മനത്തെ കേരളം കണ്ടത് വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിെൻറ മുൻനിരയിലാണ്. അദ്ദേഹത്തെ ഒരിക്കലും ശുദ്ധ രാഷ്ട്രീയത്തിെൻറ വേദിയിൽ കണ്ടിട്ടിെല്ലന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.