ചെറുവത്തൂർ: കണ്ണൂരിൽനിന്ന് അച്ഛൻതുരുത്തി ഭാഗത്തേക്ക് ബോട്ടിങ്ങിനായി 90ഓളം വരുന്ന വിനോദസഞ്ചാരികളെ കയറ്റിവന്ന രണ്ടു സ്റ്റേജ് കാര്യേജ് ബസുകൾക്കെതിരെ ആർ.ടി.ഒ നടപടി. എൻഫോഴ്സ്മൻെറ് ആർ.ടി.ഒ എം.ടി. ഡേവിസിൻെറ നിർദേശപ്രകാരം എം.വി.ഐ ടി. ചന്ദ്രകുമാർ, എ.എം.വി.ഐ ജയരാജ് തിലക്, ഡ്രൈവർ മനോജ്‌കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. ഈ ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്പെഷൽ പെർമിറ്റ് ഇല്ലാതെ സർവിസ് നടത്തുന്ന ബസുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും എൻഫോഴ്സ്മൻെറ് ആർ.ടി.ഒ അറിയിച്ചു. പടം..കാസർകോട് ആർ.ടി.ഒ എൻഫോഴ്സ്മൻെറ് സ്ക്വാഡിൻെറ വാഹനപരിശോധനക്കിടെ പിടികൂടിയ ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.