കുമ്പള: വൈകല്യത്തിൻെറ നോവിനിടയിലും കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് ഒളയത്തടുക്ക ചേനക്കോട് ഉത്രാടം വീട്ടിൽ സുകുമാരൻെറയും മല്ലികയുടെയും മകൻ രാഹുൽ. മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖം മൂലം പേശികൾ തളരുന്നതുകൊണ്ട് നടക്കുമ്പോൾ ബാലൻസ് തെറ്റുന്നതിനാൽ ഏഴു വർഷമായി വീൽചെയറിനെ ആശ്രയിച്ചാണ് ഇരുപതുകാരനായ ഈ യുവാവ് കഴിയുന്നത്. എസ്.എസ്.എൽ.സി പഠനത്തിന് ശേഷം ഐ.ടി.ഐ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകനും ബ്ലഡ് ഡോണേർസ് കേരള അംഗവുമായ മാഹിൻ കുന്നിൽ വീട്ടിലെത്തി രാഹുലിൽനിന്നും മുടി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.