കണ്ണൂരിൽ സി.പി.എം പിന്തുണയോടെ തീവ്രവാദം –കുമ്മനം

കൊച്ചി: കണ്ണൂരിൽ എ.ബി.വി.പി, ആർ.എസ്.എസ് പ്രവർത്തകെൻറ കൊലപാതകം സി.പി.എം പിന്തുണയോടെയുള്ള തീവ്രവാദമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എസ്.ഡി.പി.ഐ ആണ് ആക്രമണത്തിനുപിന്നിൽ. കേരളത്തിൽ ശക്തി പ്രാപിക്കുന്ന ഐ.എസ് പ്രവർത്തനങ്ങളുടെ സിരാകേന്ദ്രം കണ്ണൂരാണ്. 

സി.പി.എമ്മാണ് ഐ.എസ് ബന്ധമുള്ള പ്രസ്ഥാനങ്ങൾക്ക് കുടപിടിക്കുന്നത്. എസ്.ഡി.പി.ഐയെ നിരോധിക്കാൻ സംസ്ഥാന സർക്കാർ ഇച്ഛാശക്തി കാണിക്കണം. ഇക്കാര്യം കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും കുമ്മനം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Tags:    
News Summary - Kannur political rift - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.