മലപ്പുറം: കക്കോവിലെ വലിയ ജുമുഅത്ത് പള്ളി തുറന്നു കൊടുത്തു. ഇരുവിഭാഗം സുന്നികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് മൂന്ന് വർഷത്തോളമായി പള്ളി അടഞ്ഞു കിടക്കുകയായിരുന്നു.
സുബ്ഹി നിസ്കാരത്തോടെയാണ് പള്ളി തുറന്നത്. വഖഫ് ബോർഡിൻറെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇകെ വിഭാഗത്തിനാണ് പളളിയുടെ ഭരണം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.