സ്വർണക്കടത്തിന് ബ്ലാക്ക് മെയിൽ കേസുമായും ബന്ധം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വർണക്കടത്തിന് നടിയെ ബ്ലാക്ക് മെയിൽ ചെയ്ത കേസുമായി ബന്ധം. സ്വർണം പിടികൂടിയപ്പോൾ ഇതിന് ബ്ലാക്ക് മെയിൽ കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് ഉന്നതർ വ്യക്തമാക്കിയത്. എന്നാൽ, കസ്റ്റംസിെൻറയും  എൻ.ഐ.എയുെടയും അന്വേഷണത്തിൽ സിനിമാരംഗത്തുള്ളവരുടെ ബന്ധവും വ്യക്തമായി. സിനിമാതാരങ്ങളെ സ്വർണക്കടത്തിന് സമീപിച്ചതായി  കസ്റ്റംസ് പിടിയിലായ ചിലരുടെ മൊഴിയുണ്ട്.

വിദേശത്തെ സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാൻ പോയവരുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് നടെന്നന്ന വിവരവും ലഭിച്ചിട്ടുണ്ട്.ബ്ലാക്ക് മെയിൽ കേസിൽ അറസ്റ്റിലായവരുടെയും ഇപ്പോൾ സ്വർണക്കടത്ത് കേസിൽ പിടിയിലായ ചിലരുടെയും മൊഴിയിൽ സാമ്യമുണ്ട്. 

Tags:    
News Summary - gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.