?????. ??.???. ??????????????? ????? ?????. ???????? ????? ?????????????????????

ലോക്ഡൗൺ കാലത്ത് കുളത്തിലിറങ്ങിയ പിതാവിനും മകനും മത്സ്യവളർത്തലിൽ നൂറുമേനി

പരപ്പനങ്ങാടി: ഹൈകോടതി അഭിഭാഷകൻ കെ.െക. സെയ്തലവിയും മകൻ അഡ്വ. നസറുൽ ഹഖും പാലത്തിങ്ങലിലെ വീട്ടുമുറ്റത്തൊരുക്കിയ വളർത്തുമത്സ്യ കുളത്തിൽ നൂറുമേനി വിളവെടുപ്പ്.

വീട്ടുമുറ്റത്ത് പോളിത്തീൻ ഷീറ്റിലാണ് കുളം തീർത്തത്. ഫെബ്രുവരിയിലെറിഞ്ഞ മത്സ്യവിത്ത് അഞ്ചുമാസമായതോടെ കുളം നിറഞ്ഞ് മനം കുളിർന്നു.

കരിമീൻ, കട്ട്ല, രേഹു, ഫിലോപിയ ഇനത്തിൽപെട്ട വിവിധതരം മത്സ്യങ്ങളാണ് വല നിറഞ്ഞ് കരകയറിയത്.

Tags:    
News Summary - fidh culture in lockdown time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.