കളിക്കിടെ വീണത് തീയിലേക്ക്; വെന്തുരുകിയ വേദനയിൽ ഡിബിൻ 

ശ്രീകണ്ഠാപുരം: കളി ചിരിക്കിടെ കാൽ തെന്നിയപ്പോൾ രണ്ടു വയസ്സുകാരൻ വീണത് തീക്കൂനയിലേക്ക്. പുറത്തെടുത്തപ്പോഴേക്കും വെന്തുരുകിയിരുന്നു. പയ്യാവൂർ ചന്ദനക്കാംപാറയിലെ ഡിബിൻ (രണ്ട്)നെയാണ് 80 ശതമാനത്തോളം ശരീരമാകെ പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുമ്പ്  വീടിനടുത്ത പറമ്പിൽ സ്വകാര്യ വ്യക്തിയിട്ട തീ ആളിപ്പടരുമ്പോൾ ഈ പിഞ്ചുകുഞ്ഞ് ഓടിക്കളിക്കുകയായിരുന്നു. 

പിതാവ് ഡൈബി വണ്ടിയോടിച്ച് കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബ ജീവിതം നയിച്ചിരുന്നത്. വൻ തുക ചികിത്സക്കായി ചെലവായി. ഇനിയും കൂടുതൽ തുക തുടർ ചികിത്സക്കാവശ്യമാണ്.
 നാട്ടുകാർ  ജെറി ജോസഫ് ചെയർമാനും പഞ്ചായത്ത് അംഗം സജൻ വെട്ടുകാട്ടിൽ കൺവീനറുമായുള്ള  ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട് .അക്കൗണ്ട് നമ്പർ- 42522200057716. 
IFC കോഡ്- SYNB0004252. സിൻഡിക്കേറ്റ് ബാങ്ക്, ചന്ദനക്കാംപാറ ശാഖ. 
ഫോൺ: 8547889888, 9495166325.

Tags:    
News Summary - Dibin fire-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.