മാനന്തവാടി: മുതിരേരിയിൽ രണ്ടു പെൺകുട്ടികൾ പുഴയിൽ കുളിക്കുേമ്പാൾ ദൃശ്യം പകർത്തുകയും അസഭ്യം പറയുകയും ചോദിക്കാൻ ചെന്ന പെൺകുട്ടിയുടെ പിതാവിെൻറ പല്ല് അടിച്ചുകൊഴിക്കുകയും ചെയ്ത കേസിലെ അഞ്ചു പ്രതികളും തിങ്കളാഴ്ച രാത്രി പൊലീസിൽ കീഴടങ്ങി.
സി.പി.എം പ്രവർത്തകരായ നിനോജ്, അനൂപ്, അനീഷ്, ബിനീഷ്, അജീഷ് എന്നിവരാണ് ഹാജരായത്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒളിവിൽ േപായ പ്രതികളെ പിടികൂടാത്തതിൽ ജില്ലയിൽ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.