അധിക നിർമാണം: പിഴ ഒഴിവാക്കൽ ജൂൺ 30 വരെ നീട്ടി

തിരുവനന്തപുരം: നിലവിലെ കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത ഉടമകൾക്ക് പിഴയില്ലാതെ അക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. കെട്ടിട നികുതി പരിഷ്കരിച്ച് മാർച്ച് 22ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മേയ് 15 ആണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, നികുതി ക്രമവത്കരിക്കുന്നതിന്റെ ഭാഗമായി 9 ബി എന്ന ഫോറം ലഭ്യമായത് ഈ മാസം 10നായിരുന്നു. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ഭേദഗതി ഉത്തരവിറക്കിയത്.

Tags:    
News Summary - Additional construction: Waiver of penalty extended till June 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.