വിഷ്ണു

പോക്സോ കേസിൽ 33കാരന് ഏഴുവർഷം തടവും പിഴയും

അടൂർ: ഒമ്പതു വയസ്സുകാരിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിന് ഏഴു വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം ഒമ്പതു മാസം അധിക തടവും അനുഭവിക്കണം. അടൂർ മൂന്നാളും പ്ലാമുറ്റത്ത് വീട്ടിൽ വിഷ്ണുവിനെയാണ് (ബൈജു -33) അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടോണി തോമസ് വർഗീസ് ശിക്ഷിച്ചത്.

2022 ആഗസ്റ്റ് ഒന്നിനാണ് സംഭവം നടന്നത്. അടൂർ എസ്.ഐ കെ.എസ്. ധന്യ രജിസ്റ്റർ ചെയ്തകേസിൽ ഒമ്പതു പേര് വിസ്തരിക്കുകയും പതിനഞ്ചോളം രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് പി. മിത ജോൺ ഹാജരായി.

Tags:    
News Summary - 33-year-old jailed for seven years and fined in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.