യു.പിയിൽ എസ്.പി-ബി.എസ്.പി മുന്നണിയിൽ രാഷ്ട്രീയ ലോക്ദളും

ലഖ്നോ: ഉത്തർപ്രദേശിൽ ലോക്സഭ തെരെഞ്ഞടുപ്പിൽ സീറ്റിനുേവണ്ടി മാസത്തിലേറെ നീ ണ്ട ചർച്ചക്കുശേഷം രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) സമാജ്വാദി പാർട്ടി-ബഹുജൻ സമാജ് പാർട്ടി മുന്നണിയിൽ ചേർന്നു. ആർ.എൽ.ഡി മൂന്നു സീറ്റുകളിൽ മത്സരിക്കുമെന്ന് പാർട്ടി നേതാവ് ജയന്ത് ചൗധരിയും എസ്.പി പ്രസിഡൻറ് അഖിലേഷ് യാദവും വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

മുന്നണിയായി എസ്.പി 37 സീറ്റുകളിലും ബി.എസ്.പി 38 സീറ്റുകളിലും മത്സരിക്കുമെന്ന് നേരേത്ത പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിക്കെതിരെ കോൺഗ്രസും മുന്നണിക്കൊപ്പം ഉണ്ടാകുമെന്ന് ജയന്ത് ചൗധരിയും അഖിലേഷ് യാദവും പറഞ്ഞു.

Tags:    
News Summary - Uttar Pradesh SP-BSP - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.