ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങിയ ഒരു സ്ത്രീയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് തമിഴ്നാട്ടില്‍ നടക്കുന്നതെന്ന് ശശികല. പാര്‍ട്ടിയെ തകര്‍ക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണിത്. ജയലളിത ജീവിച്ചിരുന്നപ്പോഴും തനിക്കെതിരെ നീക്കം നടന്നിരുന്നു. സാമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടക്കുന്നതിന്‍െറ തെളിവ് ശശികല മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.