അഞ്ച് വർഷം; ഉലകം ചുറ്റാൻ മോദി പൊടിച്ചത് 446 കോടി

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 446.52 കോടി രൂപ. ലോക്സഭയിൽ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആണ് വിമാനയാത്രകളുടെ ഉൾപ്പെടെ കണക്ക് വെളിപ്പെടുത്തിയത്.

2015-16ൽ 121.85 കോടി രൂപയാണ് മോദി വിദേശയാത്രക്ക് ചെലവിട്ടത്. 2016-17ൽ 78.52 കോടിയും 2017-18ൽ 99.90 കോടിയും. 2018-19 ൽ 100.2, 2019-20ൽ 46.23 കോടി വീതം ചെലവഴിച്ച് മോദി ലോകപര്യടനം നടത്തിയെന്നാണ് കണക്ക്.

Tags:    
News Summary - Rs 446.52 Crore Spent on PM Modi's Foreign Visits in Last Five Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.