ഞാൻ വിവാഹിതൻ; വധു കോൺഗ്രസ് –രാഹുൽ 

ഹൈദരാബാദ്: വിവാഹം കഴിക്കാത്തെതന്താണെന്ന് ചോദിക്കുന്നവർക്ക് കിടിലൻ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹൈദരാബാദിൽ എഡിറ്റർമാരുമായുള്ള അഭിമുഖത്തിനിടെയാണ് എപ്പോഴുമുയരാറുള്ള ആ ചോദ്യമുയർന്നത്. എന്നാൽ, താൻ വിവാഹിതനാണെന്നും കോൺഗ്രസ് പാർട്ടിയാണ് തെൻറ വധുവെന്നുമായിരുന്നു അദ്ദേഹത്തിെൻറ മറുപടി. രണ്ടു ദിവസെത്ത സന്ദർശനത്തിനെത്തിയതായിരുന്നു രാഹുൽ ഇവിടെ.  

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 230 സീറ്റുേപാലും തികക്കാനാവില്ലെന്നും അതിനാൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്ന വിഷയം ഉദിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി രാഹുൽ പറഞ്ഞു. കോൺഗ്രസിനോ മറ്റ് ബി.ജെ.പി ഇതര പാർട്ടികൾക്കോ ആണ് ഭൂരിപക്ഷമെങ്കിൽ ആരായിരിക്കും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന്  അദ്ദേഹം മറുപടി നൽകിയില്ല. പാർട്ടി ആ സ്ഥാനത്തിനായി  ശ്രമിക്കുമെന്നായിരുന്നു മറുപടി.

Tags:    
News Summary - Rahul Gandhi sais i am married; Congress is Bride -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.