ന്യൂഡൽഹി: കേരളത്തെ ഉൾപ്പെടുത്തി ദക്ഷിണേന്ത്യയിൽ റെയിൽവേ ചരക്ക് ഇടനാഴി സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. രാജ്യത്ത് നിലവിൽ കിഴക്ക് പടിഞ്ഞാറ് ഇടനാഴികൾക്ക് മാത്രമേ അനുവാദം നൽകിയിട്ടുള്ളൂവെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ മന്ത്രി മറുപടി പറഞ്ഞു.
പാത ഇരട്ടിപ്പിക്കലടക്കം ഒമ്പത് വൻ പദ്ധതികൾക്ക് 8317 കോടി രൂപ അനുമതിക്കായി തയാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.