കൊൽക്കത്ത: ബിഹാറിലെ അരാറിയയിൽ 44 കാരനെ ആൾക്കൂട്ടം തല്ലിെക്കാന്നു. കന്നുകാലികെള മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് സംഭവം. മഹേഷ് യാദവ് എന്നയാളാണ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് വ്യാഴാഴ്ച മരിച്ചത്.
അരാറിയിലെ ദക് ഹരിപൂർ ഗ്രാമത്തിൽ റോബർട്സ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മഹേഷ് യാദവും രണ്ടു സഹായികളും ചേർന്ന് കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഇയാൾ മുമ്പും നിരവധി തവണ കന്നുകാലി മോഷണക്കേസുകളിൽ ഉൾെപ്പട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.