‘സംശയാസ്പദം’; അസമിൽ 1.2 ലക്ഷം േപർക്ക് വോട്ട് ചെയ്യാനാവില്ല

ഗുവാഹതി: ലോക്സഭ തെരഞ്ഞെടുപ്പിൽ അസമിൽ 1.2 ലക്ഷം വോട്ടർമാർ പുറത്ത്. പൗരത്വ പ്രശ് നത്തിെൻറ പേരിൽ ഇവർ ‘സംശയാസ്പദം’ എന്ന പട്ടികയിൽ സ്ഥാനം പിടിച്ചതാണ് കാരണം. വോട്ടില്ലാത്തവർ ‘ഡി’ എന്ന പട്ടികയിലാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ഒരു രേഖയും ഹാജരാക്കാൻ ഇല്ലാത്തവരാണ് ഡി. പട്ടികയിലുള്ളത്. 1997ൽ തെരഞ്ഞെടുപ്പ് കമീഷനാണ് ഇങ്ങനെ സംശയാസ്പദ പട്ടികക്ക് രൂപം നൽകിയത്. 2014ലെ പൊതുതെരഞ്ഞെടുപ്പിലും ഇവർക്ക് വോട്ടവകാശം നൽകിയിരുന്നില്ല.

Tags:    
News Summary - Marked as 'Doubtful', 1.2 Lakh Voters Left Out of Electoral Rolls in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.