2023ൽ വിടവാങ്ങിയവർ

  •  വാണി ജയറാം

പ്രശസ്ത പിന്നണി ഗായികയും

പത്മഭൂഷൺ ജേതാവും

ഫാത്തിമ ബീവി

ഇന്ത്യൻ സുപ്രീംകോടതി ജഡ്ജി, ആദ്യ വനിത ജഡ്ജി

പി. സിറിയക് ജോൺ

കുടിയേറ്റ മേഖ

ലയിലെ പോരാളിയും മുൻ കൃഷിമന്ത്രിയും കോൺഗ്രസ് നേതാവും

ആർ. സുബ്ബലക്ഷ്മി

നടിയും സംഗീതജ്ഞയും

ഡോ. എ.ഡി. ദാമോദരന്‍

ആണവ ശാസ്ത്രജ്ഞനും ഇ.എം.എസിന്‍റെ മരുമകനും

ശരത് യാദവ്

സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ജനതാദൾ യു മുൻ അധ്യക്ഷനും

തുളസീദാസ് ബലറാം

ഇന്ത്യയിലെ മികച്ച ഫുട്ബാളർമാരിലൊരാളും 1962ൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ടീം അംഗവുമായിരുന്ന ഒളിമ്പ്യൻ

പ്രശാന്ത് നാരായണൻ

സിനിമ സംവിധായകൻ, നാടകനടൻ

ഡോ. കനക് റെലെ

വിഖ്യാത മോഹിനിയാട്ട, കഥകളി നര്‍ത്തകിയും കോറിയോഗ്രാഫറും

എ.എം. അഹ്മദി

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്

സുനീത് ചോപ്ര

സി.പി.എം മുൻ കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ നേതാവ്

ജലബാല വൈദ്യ

നടിയും നാടകകൃത്തും ഡൽഹിയിലെ പ്രശസ്തമായ അക്ഷര തിയറ്ററിന്റെ സ്ഥാപകയും

കെ.വി. രാമനാഥൻ

നോവലിസ്റ്റും ബാലസാഹിത്യകാരനും

കേശബ് മഹീന്ദ്ര

രാജ്യത്ത് ഓട്ടോമൊബൈൽ വിപ്ലവത്തിന് തുടക്കംകുറിച്ചവരിൽ ഒരാളും ആദ്യകാല ശതകോടീശ്വരനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ് ചെയര്‍മാൻ എമിരറ്റസും

മൗലാന മുഹമ്മദ് റാബിഅ് ഹസനി നദ്‌വി

അഖിലേന്ത്യ മുസ്‍ലിം പേഴ്‌സനൽ ലോ ബോർഡ് അധ്യക്ഷനും ലഖ്നോ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ മുഖ്യകാര്യദർശിയുമായിരുന്ന പ്രമുഖ പണ്ഡിതൻ

ജെമിനി ശങ്കരൻ

സർക്കസ് ഇതിഹാസം. ജംബോ, ജെമിനി സർക്കസുകളുടെ ഉടമയായിരുന്നു

പ്രകാശ് സിങ് ബാദൽ

ശിരോമണി അകാലി ദൾ നേതാവും അഞ്ചുതവണ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്നനേതാവ്

ശരത് ബാബു

തെലുഗു നടൻ

വക്കം പുരുഷോത്തമൻ

കോൺഗ്രസ് നേതാവ്, മുൻ ഗവർണർ, മുൻ മന്ത്രി, നിയമസഭ മുൻ സ്പീക്കർ

ദേവകി നമ്പീശൻ

എ.കെ.ജിയോടൊപ്പം കർഷക സമരത്തിൽ അണിനിരന്ന് ജയിൽവാസം അനുഭവിക്കുകയും മണിമലർകാവ് മാറുമറയ്ക്കൽ സമരം ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് ആവേശം പകരുകയും ചെയ്തു

ഡെറിക് മാൽകോം

ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ

ഷനൈദ് ഒകോണർ

ഐറിഷ് സംഗീതജ്ഞ, സാമൂഹിക പ്രവർത്തക

നിതിൻ ദേശായി

ബോളിവുഡ് ആർട്ട് ഡയറക്ടർ, ദേശീയ പുരസ്കാര ജേതാവ് (കലാസംവിധാനം)

ഗദ്ദർ

വിപ്ലവ ഗായകൻ, മുൻ നക്സലൈറ്റ്

ഡോ. സി.ആർ. റാവു

അധ്യാപകൻ, സ്ഥിതിവിവര ശാസ്ത്രത്തിലെ പ്രതിഭ

ജയന്ത മഹാപാത്ര

ഇന്ത്യൻ ഇംഗ്ലീഷ് കവി

അജിത് നൈനാൻ

രാഷ്ട്രീയ കാർട്ടൂണിസ്റ്റ്

ജി. മാരിമുത്തു

തമിഴ് നടൻ, സംവിധായകൻ

ഇയാൻ വിൽമുട്ട്

ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞൻ, ആദ്യമായി ക്ലോണിങ്ങിലൂടെ സസ്തനിയെ സൃഷ്ടിച്ച ശാസ്ത്രജ്ഞരിലൊരാൾ

എം.എസ്. ഗിൽ

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, മുൻ കേന്ദ്രമന്ത്രി

എം.എസ്. ജോസഫ്

സംസ്ഥാന മുൻ തെരഞ്ഞെടുപ്പ്

കമീഷണർ

കുണ്ടറ ജോണി

സിനിമ നടൻ

വിജയകാന്ത്

നടൻ, ഡി.എം.ഡി.കെ സ്ഥാപക നേതാവ്

Tags:    
News Summary - Look Back 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.