ന്യൂഡൽഹി: കത്വ കൂട്ട ബലാത്സംഗക്കേസിലെ സാക്ഷിയും ഇരയുടെ കുടുംബത്തെ സഹായിക്കുന്ന സാമൂഹ്യ പ്രവർത്തകനുമായ താലിബ് ഹുസൈനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി.
കെട്ടിച്ചമച്ച ബലാത്സംഗ കേസിൽ ഹുസൈനെ മർദിച്ചുവെന്ന് ആരോപിച്ചു കുടുംബാംഗങ്ങൾ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. ഹരജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹുസൈൻെറ തലയോട്ടിക്ക് പൊട്ടലുണ്ടായതായി സുപ്രീംകോടതി സീനിയർ അഭിഭാഷക ഇന്ദിര ജെയ്സിങ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.