പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധം –മദ്രാസ് ഹൈകോടതി

ചെന്നൈ: തമിഴ്നാട്ടിൽ ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. ചെന്നൈ കൊരട്ടൂർ കെ.കെ. രാജേന്ദ്രൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിന്മേലാണ് വിധി.

ഹെൽമറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ -കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് കോടതി ആവശ്യപ്പെട്ടു. കാറുകളിലും മറ്റും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ഒക്ടോബർ 23നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Helmet rule-madras high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.