സമയം കഴിഞ്ഞും പ്രചാരണം; കേസ്

ആലിരാജ്പുർ: അനുവദിച്ച സമയം കഴിഞ്ഞശേഷവും പരസ്യപ്രചാരണം നടത്തിയതിന് മധ്യപ് രദേശിലെ രത്ലാം മണ്ഡലത്തിലെ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ കാന്തി ലാൽ ഭൂരിയ, സംസ്ഥാന മന്ത്രി സുരേന്ദ്ര സിങ് ഹണി ബാദൽ എന്നിവർക്കെതിരെ കേസ്.

സംസ്ഥാനത്ത് മേയ് 19ന് വോെട്ടടുപ്പ് നടക്കുന്ന എട്ടു മണ്ഡലങ്ങളിലൊന്നായ രത്ലാമിൽ ശനിയാഴ്ച വൈകീട്ട് അഞ്ചുമണി കഴിഞ്ഞും പ്രചാരണം നടത്തിയെന്ന തെരഞ്ഞെടുപ്പ് ഒാഫിസറുടെ റിപ്പോർട്ടിലാണ് പൊലീസ് കേസെടുത്തത്.

ഇരുവർക്കും പുറമെ ഏതാനും കോൺഗ്രസ് നേതാക്കൾക്കും എതിരെ ജില്ല ബി.ജെ.പി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് ഒാഫിസർ റിപ്പോർട്ട് നൽകിയത്. കനത്ത തോൽവി കാത്തിരിക്കുന്ന ബി.ജെ.പിയുടെ നിരാശയാണ് ഇത്തരമൊരു പരാതിയിലൂടെ തെളിയുന്നത് എന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

Tags:    
News Summary - FIR Against Congress's Madhya Pradesh MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.