ചണ്ഡിഗഡ്: മതേതര, ജനാധിപത്യ ഘടനയിൽ സ്വയം പ്രതിരോധം എന്നത് പ്രധാനപ്പെട്ടതാണെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ. അതിർത്തികൾ സംരക്ഷിക്കേണ്ടത് പ്രധാന കാര്യമാണ്. രാജ്യത്തിന്‍റെ ആന്തരികവും ബാഹ്യവുമായ ആരോഗ്യം പ്രധാനപ്പെട്ടതും ജനാധിപത്യപരവുമാണെന്നും ബാദൽ പറഞ്ഞു.
അടിയന്തരാവസ്ഥ എന്നത് ഒരു പിശകല്ല. ഏകാധിപതിയായ നേതാവ് ഭരണഘടനയെ ചവിട്ടി മെതിക്കുന്നത് നമ്മൾ കണ്ടു. ഭരണഘടനയിലെ ജനാധിപത്യം എന്നത് ജനങ്ങളുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും കൂട്ടായ പ്രതിഫലനമാണെന്നും ബാദൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.