യു.പി ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസും എസ്.പിയും ഒരുമിച്ചില്ല

ലഖ്നോ: ഉത്തർപ്രദേശിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും എസ്.പിയും ഒരുമിച്ച് മത്സരിക്കില്ല. കോൺഗ്രസിന് പിന്നാലെ എസ്.പിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസമാണ് സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ഗോരഖ്പൂർ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ഫുൽപൂരിലെ സ്ഥാനാർഥിയെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 11നാണ് ഇരു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗോരഖ്പൂരിലും ഫുൽപൂരിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

Tags:    
News Summary - UP Bye Election: Congress and SP - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.