കശ്മീരിൽ ഗവർണർ ഭരണം എട്ടാംതവണ

ശ്രീനഗർ: 40 വർഷത്തെ കശ്മീരിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ഗവർണർ ഭരണത്തിന് സംസ്ഥാനം സാക്ഷിയായത് ഏഴു തവണ.  പി.ഡി.പി-ബി.ജെ.പി രാഷ്ട്രീയ സമവാക്യം തകർന്ന സാഹചര്യത്തിൽ വീണ്ടുമൊരിക്കൽ കൂടി ഗവർണർ ഭരണം. ഇതോടെ സംസ്ഥാനം ഗവർണർ ഭരണത്തിന കീഴിലാവുന്നത് എട്ടാം തവണ. 

നിലവിൽ മുഖ്യമന്ത്രിയായിരുന്ന മഹ്ബൂബ മുഫ്തിയുടെ പിതാവും പി.ഡി.പി നേതാവുമായിരുന്ന മുഫ്തി മുഹമ്മദ് സഇൗദിെൻറ സുപ്രധാന രാഷ്ട്രീയ നീക്കങ്ങളാണ് നേരത്തെ ഏഴു തവണയും ഗവർണർ ഭരണത്തിൽ കലാശിച്ചത്. 

സഇൗദിെൻറ മരണത്തെ തുടർന്നാണ് 2016 ജനുവരി എട്ടിനായിരുന്നു ഇതിനു മുമ്പ് ഗവർണർ ഭരണത്തിന് വഴിയൊരുങ്ങിയത്. നാലുദിനം നീണ്ട ദുഃഖാചരണ ചടങ്ങിനുശേഷം പി.ഡി.പി-ബി.ജെ.പി സഖ്യം സർക്കാർ രൂപവത്കരണത്തെച്ചൊല്ലി തെറ്റിപ്പിരിഞ്ഞപ്പോഴായിരുന്നു ഇത്. ആദ്യമായി ഗവർണറുടെ ഭരണത്തിൻ കീഴിൽ കശ്മീർ വന്നത് 1977 മാർച്ച് 26നായിരുന്നു.  
 

Tags:    
News Summary - 8th Times Governor's Rule in Kashmir - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.