പി.വി. സിന്ധുവിനെ വിവാഹം കഴിക്കാൻ കലക്ടർ സഹായിക്കണമെന്ന് 70കാരെൻറ നിവേദനം

ചെന്നൈ: ലോക ബാഡ്മിൻറൺ ചാമ്പ്യൻ പി.വി. സിന്ധുവിനെ വിവാഹം കഴിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 70കാരൻ ജില്ല കലക്ടർക്ക് നിവേദനം നൽകി. കമുദി സ്വദേശി മലൈച്ചാമിയാണ് രാമനാഥപുരം കലക്ടറേറ്റിൽ നടന്ന പ്രതിവാര ജനസമ്പർക്ക പരിപാടിയിൽ കലക്ടർ വീരരാഘവ റാവുവിന് രേഖാമൂലം അപേക്ഷ സമർപ്പിച്ചത്.

ഹരജിയിൽ സിന്ധുവിെൻറ ചിത്രവും പതിച്ചിരുന്നു. സിന്ധുവിനെ പ്രണയിക്കുന്നതായും ജീവിതപങ്കാളിയാക്കാൻ തീരുമാനിച്ചതായും മലൈച്ചാമി വ്യക്തമാക്കി. ആവശ്യമായിവന്നാൽ സിന്ധുവിനെ കടത്തിക്കൊണ്ടുപോയി ആഗ്രഹം സഫലീകരിക്കുമെന്നും ഇതിന് കലക്ടറുടെ സഹായം വേണമെന്നും അഭ്യർഥനയുണ്ട്. കലക്ടറേറ്റ് പരിസരത്ത് മലൈച്ചാമി മാധ്യമങ്ങളോടും സംസാരിച്ചു. നിവേദനം സ്വീകരിച്ച കലക്ടർ നടപടി എടുക്കാത്തതും വിവാദമായി. മനോരോഗ പരിശോധനക്ക് വിധേയമാക്കാനെങ്കിലും കലക്ടർക്ക് ഉത്തരവിടാമായിരുന്നുവെന്നാണ് സാമൂഹിക പ്രവർത്തകരുടെ അഭിപ്രായം.

Tags:    
News Summary - 70-year-old wants to marry PV Sindhu-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.